സ്ത്രീകള്ക്ക് പൊതു ഭരണം ഭൂഷണമല്ല

സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നതിനോടുള്ള വിയോജിപ്പ്  കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ അതിശക്തമായി പ്രകടിപ്പിച്ചു. അത്  നാടിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നതാണ് കാരണം. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത്പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്ജ്ജവമുള്ള ഒരു പണ്ഡിതന്റെ അരാചകത്വത്തിനെതിരെയുള്ള സമരമായി കാന്തപുരത്തിന്റെ വക്കുകളെ നമുക്ക് ഉള്കൊണ്ട് കൂടെ. സ്ത്രീ സമൂഹത്തിന്റെ യതാർത്ഥ പങ്ക് സമൂഹ വികസനത്തിന്റെ എവിടെ വേണം എന്ന് പ്രഖ്യാപിക്കാൻ...

പെണ്ണേ, പ്രണയം നിന്നെ വഞ്ചിക്കാതിരിക്കട്ടെ

സ്ത്രീ സ്ഫടിക സമാനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഉടഞ്ഞു പോവുമെന്നാണ് പ്രവാചകാധ്യാപനം. നമ്മുടെ നാടുകളില്‍ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പ്രസ്തുത പ്രവാചകാധ്യാപനത്തിന് വളരെയധികം പ്രസക്തിയുണ്ട്.അല്‍പ്പകാലത്തെ പരിചയത്തിലൂടെ പ്രേമത്തിലായവന്‍ അവിശ്വാസിയാണെങ്കിലും അവന്‍ കൈകാട്ടി വിളിക്കുമ്പോഴേക്കും സ്വന്തം വിവാഹദിനത്തില്‍ പോലും കുടുംബത്തോടോ മാതാപിതാക്കളോടോ ഒരു ബാധ്യതയുമില്ലാതെ ഒരു കടപ്പാടുമില്ലാതെ ഇറങ്ങിപ്പോവാന്‍ മാത്രം ദുര്‍ബലരാണോ ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍? സമുദായത്തിലെ കഴിഞ്ഞുപോയ തലമുറകള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതരാവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ മതം നിഷ്‌കര്‍ഷിച്ച ആ വേലിക്കെട്ടിനു പുറത്തു ചാടി...

മൻസ മൂസയും മാലി സാമ്രാജ്യവും

ലോകചരിത്രത്തിൽ സമ്പൽസമൃദ്ധി കൊണ്ടും ജനക്ഷേമം കൊണ്ടും തുല്യതയില്ലാത്ത ഭരണം നടത്തിയ ഭരണാധികാരിയാണ് മൻസ മൂസ. അദ്ദേഹം ഭരണം നടത്തിയ അരലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള മാലി രാജ്യം 14-ാം നൂറ്റാണ്ടിൽ ഭൂമിയിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ ഒന്നായിരുന്നു. അതിന്റെ ഭൂപ്രദേശം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രത്തെ സ്പർശിക്കുന്നതും കിഴക്ക് നൈജർ നദിയിലെ വളവ് വരെ വ്യാപിക്കുന്നതുമായിരുന്നു. മെഡിറ്ററേനിയൻ വിപണികളിൽ വലിയ ഡിമാൻഡുണ്ടായിരുന്ന സ്വർണം, ഉപ്പ്,ആനക്കൊമ്പ് എന്നിവകൊണ്ട് ഈ രാജ്യം സമൃദ്ധമായിരുന്നു. എന്നാൽ...

ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ

മുജ്തബ സി.ടി ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...

വെള്ളം കുടിക്കുമ്പോള്‍ തിരു ചര്യ പിന്തുടരാറുണ്ടോ?

കഴിഞ്ഞ ദിവസം ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന റിപ്പോര്‍ട്ട് ശരിക്കും

മദീനത്തുന്നബവി രാഷ്ട്രനിർമ്മാണത്തിന്റെ പ്രവാചക മാതൃക

ഉമറുൽ മുഖ്താർ ആൽപറമ്പ് ഇസ്ലാമിക രാഷ്ട്രം സ്വയം ഒരു ലക്ഷ്യമല്ല, ഒരു മാർഗം മാത്രമാണ്.സാമൂഹ്യ നീതിയോടെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വളർച്ചയാണതിന്റെ ലക്ഷ്യം. അതായത്, ദൈവീക നിയമങ്ങൾക്ക് കീഴിൽ സർവ്വർക്കും സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കുന്ന വ്യവസ്ഥ. നബിതങ്ങളുടെ കാലത്തും പിൽക്കാല ഇസ്ലാമിക ഭരണാധികാരികളുടെ കാലത്തും സാക്ഷാൽക്കരിക്കപ്പെട്ട ഇസ്ലാമിക രാഷ്ടത്തിൽ ഒരു രാഷ്ട്രത്തിന് വേണ്ട എല്ലാംഒത്തിണങ്ങിയിരുന്നു. അതിൽ സമൂഹമുണ്ട്, ദേശമുണ്ട്, അധികാര കേന്ദ്രമുണ്ട്. നിയമവാഴ്ചയുണ്ട്. തിരുനബി(സ) മദീനയിൽ...

മാപ്പിളയെ ഉറക്കിയും ഉണര്‍ത്തിയും ഒരു പാട്ടൊഴുക്ക്

മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ...

മുത്തുനബിക്ക് എത്രവലിയ ആശ്വാസമായിരുന്നു ആ രാപ്രയാണം

മക്കയില്‍ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു.....

അറബിമലയാളം: നിര്‍വഹണം, വ്യവഹാരം

കേരള ഭാഷയെ അറബിയില്‍ എഴുതുന്ന രീതിക്കാണ് പൊതുവെ അറബിമലയാളം എന്ന് പറയുന്നത്. ഇരുപത്തെട്ടു അക്ഷരങ്ങളാണ് അറബിയിലുള്ളത്. ഇതില്‍ പകുതിയോളം മലയാളത്തിലെഴുതാനാവില്ല. മലയാളത്തിലെ അ, ആ, ഇ, ഈ, ഉ, ഊ എന്നീ സ്വരങ്ങള്‍ മാത്രമാണ് അറബിയിലുള്ളത്. എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങളില്ല. ഉദാഹരണമായി, ച എന്ന മലയാള അക്ഷരത്തിനു പകരം വെക്കാവുന്ന ഒരു അറബി അക്ഷരം ഇല്ല. ജ എന്ന് ഉച്ചാരണമുള്ള അറബി അക്ഷരമുണ്ട്. ഒരു പുള്ളിയിട്ട്...

ബൈത്തുൽ ഹിക്മ:വിജ്ഞാനനിർദ്ധരിയുടെ പ്രഭവ കേന്ദ്രം

മുജ്തബ സി. ടി കുമരംപുത്തൂർഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് 'ഹൗസ് ഓഫ് വിസ്ഡം' ആയാണ് യൂറോപ്യർക്കിടയിൽ അറിയപ്പെടുന്നത്. ഗ്രന്ഥ രചനക്കും മറ്റും ഈ കേന്ദ്രത്തെയായിരുന്നു അക്കാലത്ത് പലരും വിജ്ഞാന സ്രോതസ്സായി തിരഞ്ഞെടുത്തിരുന്നത്. ഖലീഫ അബു ജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലത്ത് കവിതാ സമാഹാരങ്ങളുടെ കേന്ദ്രമായും എട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖലീഫ ഹാറൂൺ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
80.3 ° F
82 °
78.7 °
49%
0.6mph
100%
Tue
81 °
Wed
74 °
Thu
72 °
Fri
65 °
Sat
68 °
- Advertisement -

Must Read