പശ്ചാതാപം വിശ്വസിയുടെ മുഖമുദ്ര

മുജ്തബ സി.ടി ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി ഖുർആൻ സൂക്തങ്ങളിലൂടെ അല്ലാഹു...

ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ

മുജ്തബ സി.ടി ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...

മുത്ത്നബി (സ്വ) യെ പേരെടുത്ത് വിളിക്കാമോ ….

മുബശ്ശിർ പള്ളം മുത്ത് നബിയെ പേരെടുത്ത് വിളിക്കൽ വഫാത്തിന് ശേഷം ആയാൽ പോലും ഹറാമാണ്. പരിശുദ്ധ ഖുർആൻ പറയുന്നു നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ വിളിക്കരുത്.  ഒരാൾ ഇമാം റംലി (റ) യോട് ചോദിച്ചു: നബി തങ്ങളുടെ പേര് വിളിക്കൽ ഹറാമാകുന്നത് ജീവിതകാലത്തു മാത്രമാണോ അതോ സർവ്വകാലികമോ ? സർവ്വകാലികമാണെങ്കിൽ നിരുപാധികമോ അതോ ഹറാമാകാത്ത വല്ല സന്ദർഭങ്ങളും ഉണ്ടോ ? ഇമാം റംലി...

ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക

അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര പരിഹാരം ചോദിച്ചാല്‍ അങ്ങനെ സംഭവിച്ചോ എന്നവര്‍ അന്വേഷിക്കും. ഉണ്ട് എന്ന മറുപടി ലഭിച്ചാല്‍ മാത്രമേ അവര്‍ അതിന് പരിഹാരം നിര്‍ദേശിച്ചിരുന്നുള്ളൂ. ഇല്ല എന്നാണ് മറുപടിയെങ്കില്‍ സംഭവിച്ചതിന് ശേഷം മടങ്ങിവരാന്‍ അവശ്യപ്പെടും. ഇതായിരുന്നു അവരുടെ ശൈലി. പിന്നെ അക്കാലത്ത് പ്രശ്‌നങ്ങള്‍ കുറവും മറുപടി...

ഖിബ്‌ലയില്ലാതെയും നിസ്‌കരിക്കാം

അനുവദനീയമായ യാത്രയില്‍ സുന്നത്ത് നിസ്‌കാരത്തിന് ഖിബ്‌ലയിലേക്ക് മുന്നിടല്‍ നിര്‍ബന്ധമില്ല. കാല്‍നട യാത്രക്കാരനാണെങ്കില്‍ തക്ബീറത്തുല്‍ ഇഹ്‌റാം സുജൂദ്, റുകൂഅ്, സലാം എന്നിവ ഖിബ്‌ലിയിലേക്ക് തിരിഞ്ഞ്‌കൊണ്ട് നിര്‍വ്വഹിക്കണം. മറ്റുള്ളവന്‍ അവന്‍ പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടായാല്‍മതി. ഇത്‌പോലെ വാഹനങ്ങളില്‍ യാത്രചെയ്യുന്നവന്‍ അവനവന്റെ സീറ്റിലിരുന്ന് കൊണ്ട് വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിക്കാം. സുജൂദിന്നും റുകൂഇന്നും തലകൊണ്ട് ആംഗ്യം കാണിച്ചാല്‍ മതി. സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ പരിചയമില്ലാത്തത് കൊണ്ട് അവര്‍ ഇതിനെ ആശ്ചര്യത്തോടെ കണ്ടേക്കാം. നിര്‍വ്വഹിക്കുന്നവന്‍ അത് പ്രശ്‌നമാക്കാതിരുന്നാല്‍...

ഖിബ്‌ല വിട്ട് കളിക്കല്ലേ

പ്രത്യേക സാഹചര്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ പെട്ടതാണ് ഖിബ്‌ലക്ക് മുന്നിടല്‍. അത് കൂടാതെ നിസ്‌കാരം ശരിയാകുകയില്ല. ഖിബ്‌ലയുടെ ഭാഗം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇന്ന് സുലഭമായി ലഭിക്കും. ഖിബ്‌ല ശരിയാണെന്ന് ഉറപ്പുള്ള പള്ളിയിലോ മറ്റോ വെച്ചു നോക്കിയതിന് ശേഷമേ അത് അവലംബിക്കാന്‍ പാടുള്ളു. നിസ്‌കരിക്കുന്നവന്റെ നെഞ്ച് കൊണ്ടാണ് ഖിബ്‌ലക്ക് മുന്നിടേണ്ടത്. മുഖമോ മറ്റു അവയവങ്ങളോ ഖിബ്‌ലയുടെ നേരെയെല്ലങ്കിലും നിസ്‌കാരം ശരിയാകും. എന്നാല്‍ സ്വഫിലെ തിരക്ക്‌കൊണ്ടോ മറ്റോ നെഞ്ച് ഖിബ്‌ലിയില്‍നിന്ന് തെറ്റിയാല്‍ നിസ്‌കാരം ശരിയാവുകയില്ല. വീട് നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ ചിലവഴിക്കാന്‍...

നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍

ജംഉം ഖസ്വ്‌റും നിസ്‌കാരം ജംഉം ഖസ്വ്‌റും ആക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ? ഉ: രണ്ട് മര്‍ഹല ( 132 കി.മി) ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്നവന് ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കലാണ് ജംഅ്. ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു. നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി...

സ്ത്രീകള്ക്ക് പൊതു ഭരണം ഭൂഷണമല്ല

സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിക്കുന്നതിനോടുള്ള വിയോജിപ്പ്  കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ അതിശക്തമായി പ്രകടിപ്പിച്ചു. അത്  നാടിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നതാണ് കാരണം. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് കഴിവുകള്‍ കുറഞ്ഞവരാണ്. ഇത്പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്ജ്ജവമുള്ള ഒരു പണ്ഡിതന്റെ അരാചകത്വത്തിനെതിരെയുള്ള സമരമായി കാന്തപുരത്തിന്റെ വക്കുകളെ നമുക്ക് ഉള്കൊണ്ട് കൂടെ. സ്ത്രീ സമൂഹത്തിന്റെ യതാർത്ഥ പങ്ക് സമൂഹ വികസനത്തിന്റെ എവിടെ വേണം എന്ന് പ്രഖ്യാപിക്കാൻ...

ഇസ്തിഗാസ – ശരിയും തെറ്റും (സീസണ്‍ 2 )

ഇസ്തിഗാസ (മഹാന്മാരോടുള്ള സഹായ തേട്ടം), ലോകത്ത്, പ്രത്യേകിച്ച് മുസ്ലിം കേരളത്തില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണു. അല്ലാഹു മാത്രമാണു സഹായി എന്ന നിലക്ക് അവനോട് മാത്രമേ പ്രാര്ത്ഥിക്കാവൂ എന്ന ഇസ്ലാമിക വിശ്വാസത്തിന് ഇസ്തിഗാസ എതിരല്ല എന്നും എതിരാണു എന്നുമുള്ള രണ്ട് വാദങ്ങളാണു ഇസ്തിഗാസ ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വിഷയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുംബ് ഈ ലേഖകന്‍ പ്രസിദ്ധീകരിച്ച ഒരു ഇമെയില്‍ പരംബര, ഒരു മുജാഹിദ് നേതാവുമായി നടത്തിയ ഇ-മെയില്‍ സംവാദം ഓണ്‍ലൈന്‍ ഫോറങ്ങളിലും ചര്‍ച്ചാ...

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന്

സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254). ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
57.4 ° F
58.7 °
56 °
70%
3.5mph
40%
Fri
62 °
Sat
58 °
Sun
59 °
Mon
55 °
Tue
53 °
- Advertisement -

Must Read