ഇമാം ശാഫിഈ (റ)

മദ്ഹബിന്റെ നാല് ഇമാമുമാരിൽ പ്രധാനിയാണ് ഇമാം ശാഫിഈ (റ).അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ എന്നാണ് പൂർണ്ണ നാമം. ബൈതുല്‍ മുഖദ്ദസില്‍ നിന്നും രണ്ട് മര്‍ഹല അകലെ സ്ഥിതിചെയ്യുന്ന ഫലസ്തീനിലെ ഗസ്സ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 റജബ് ഒടുവിലെ വെള്ളിയാഴ്ച്ച ഇമാം ശാഫിഈ(റ) ജനിക്കുന്നത്. മഹാനവര്‍കളുടെ മാതാപിതാക്കള്‍ അവിടെ കുടിയേറിയതായിരുന്നു. കുടുംബം ഇമാം ശാഫിഈ(റ)യുടെ പിതൃപരമ്പര നബി(സ്വ)യുടെ മൂന്നാമത്തെ പിതാമഹനായ അബ്ദുമനാഫിലും ഉമ്മയുടെ പിതൃ പരമ്പര അലി(റ)യിലും ചെന്നു ചേരുന്നു. അലി(റ)ന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഫാത്വിമ ബിന്‍തു അബ്ദില്ലയാണ്...

പ്രണയ സമ്മതം

٧-و أثبت الوجد خطي عبرة و ضني مثل البهار علي خديك و العنم ( നിൻറെ ഹൃദയവേദന ചുവന്ന മരത്തെ പോലെയുള്ള കണ്ണ് നീരിന്റെ രണ്ട് വരകളെയും, മഞ്ഞപനിനീർ പൂവിനെ പോലെയുള്ള പ്രണയ രോഗത്തെയും നിൻറെ ഇരു കവിളുകളിലും സ്ഥാപിച്ചിരിക്കെ നിനക്കെങ്ങനെ പ്രണയത്തെ നിഷേധിക്കാനാവും?) വജ്ദ് - ദുഖം, ഹൃദയത്തിൻറെ നീറ്റൽ അബ്റത്: കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ, ഹൃദയത്തിൻറെ പൊരിച്ചിൽ ളനാ(ضني )ശരീരം മഞ്ഞനിറത്തിൽ ആക്കുകയും ദുർബലപ്പെടുത്തുകയും ദ ചെയ്യുന്ന രോഗം. അനം(العنم ) : ചുവന്ന ശാഖയുള്ള...

സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഈ(റ)

ഹിജ്റ 512 റജബ് 15 ന് (ക്രിസ്താബ്ദം 1118 ഒക്ടോബർ) ഇറാഖിലെ ബസ്വറക്കും വസ്വീതിനുമിടക്കുള്ള ഉമ്മു അബീദയിൽ പണ്ഡിതനും ഖാരിഉമായ സയ്യിദ് അബുൽ ഹസൻ അലി (റ ) വിന്റെയും ഉമ്മുൽ ഫള്ല് ഫാത്വിമ അൻസ്വാരിയ്യ(റ)ന്റെയും മകനായാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. അബുൽ അബ്ബാസ് അഹ്മദ് ബിൻ ഹുസൈൻ ബിൻ അലിയ്യു ബിൻ അബിൽ അബ്ബാസ് എന്നാണ് പൂർണ നാമം. പിതാമഹനായ അലിയ്യുബ്ൻ രിഫാഅത്ത്(റ) വിലേക്ക് ചേർത്തിയാണ് രിഫാഈ എന്ന് വിളിക്കുന്നത്. ശൈഖിന്റെ കുടുംബം മക്കയിൽ നിന്നും...

മഹാമാരിക്കാലത്ത് ഈ ആലോചനക്ക് പ്രസക്തിയുണ്ട്

1   "ഗുഹയുടെയുംലിഖിതഫലകത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അദ്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് നീ ധരിച്ചുവോ? ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പ്രാര്‍ഥിച്ചു: 'നാഥാ, ഞങ്ങളില്‍ നിന്നില്‍നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നയിക്കാന്‍ സൗകര്യം ചെയ്തുതരേണമേ!" (സൂറതുൽ കഹ്ഫ് 9,10) മുസ്ലിം സഹോദരങ്ങളേ, നാം വെള്ളിയാഴ്ച സ്ഥിരമായി ഓതാറുള്ള സൂറതുൽ കഹ്ഫിലെ രണ്ടു സൂക്തങ്ങളാണ് മുകളിൽ വായിച്ചത്.കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുന്ന നമ്മളോട് ഗുഹാ നിവാസികളുടെ കഥ ഏറെക്കുറെ ചിലതെല്ലാം വിനിമയം ചെയ്യുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്. നമ്മുടെ...

അശ്രുകണങ്ങൾ സാക്ഷി

അഭിസംബോധകന്റെ കടുത്ത പ്രണയത്തിന് കവി നിരത്തിയ തെളിവുകളെ നിഷേധിക്കാനോ വല്ല കാരണവും ബോധിപ്പിക്കാനോ അയാൾക്കായില്ല. ഇതുകണ്ട കവി അത്ഭുതത്തോടെ (admiration -تعجب)  അയാളോട് ചോദിക്കുകയാണ്. ٦-فكيف تنكر حبا بعدما شهدت به عليك عدول الدمع و السقم ( നിനക്കെതിരെ അശ്രുകണങ്ങൾ പ്രണയത്താൽ ഉണ്ടായ അസുഖവും സാക്ഷി നിൽക്കുമ്പോൾ നിനക്കെങ്ങനെ ആ സ്നേഹത്തെ നിഷേധിക്കാനാവും) ഇമാം ഖസ്ത്വല്ലാനിയും (മാശാരിഖുൽ അൻവാറിൽ ) അളുദുദ്ദീൻ അശീറാസിയും പറയുന്നത് ഇവിടെ കവി നിഷേധ രൂപത്തിലാണ് ചോദ്യം ഉന്നയിക്കുന്നത് എന്നാണ്. കവി തന്നിൽനിന്നും...