ജറുസലം; ട്രംപിന്റേത് നൂറ്റാണ്ടിലെ മണ്ടത്തരം

ട്രംപ് ദുരന്തമാകുന്നത് അറബ് ലോകത്തിന് മാത്രമല്ല, അമേരിക്കക്കും കൂടിയാണ് 7 പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ നയത്തെ അട്ടിമറിച്ച് കൊണ്ട് ജെറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്ന ട്രംപ് നന്മ നിറഞ്ഞതൊന്നും ചെയ്യാന്‍ തനിക്കാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഈയൊരു നടപടി തികച്ചും പ്രവാചനാധീതവും സങ്കീര്‍ണവുമായ അനേകം പ്രശ്‌നങ്ങളെ വിളിച്ചു വരുത്തുമെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. ഇസ്രാഈല്‍ ഫലസ്തീന്‍ ചര്‍ച്ചകളിലെല്ലാം തങ്ങളുടെ അതിവൈകാരിക അടുപ്പം മൂലം ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ, കാലതാമസം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും സുപ്രധാന സ്ഥാനത്തുള്ളതാണ് ജറുസലേം. ഫലസ്തീനുമായി...

സ്ത്രീജീവിതങ്ങളുടെ പോരാട്ടക്കഥകള്‍

ലോകത്തുള്ള മതങ്ങളും ദര്‍ശനങ്ങളും ചിന്താധാരകളും സ്ത്രീയെ വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്. അവളുടെ ജന്മാവകാശം നിഷേധിച്ചവരും, സ്ത്രീയില്‍ പൈശാചികത ആരോപിച്ച് സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയവരും, അവളോട് അടിമയോടെന്ന പോലെ പെരുമാറിയവരും അക്കൂട്ടത്തിലുണ്ട്. ദൈവപ്രീതിയുടെ പേരില്‍ വൈവാഹിക ജീവിതത്തില്‍ നിന്നവളെ തടയുകയാണ് ക്രിസ്ത്യാനിറ്റി ചെയ്തത്. എങ്കില്‍ ഇസ്‌ലാമില്‍ അവള്‍ പരിശുദ്ധയും അഭിമാനിയും അവകാശങ്ങളെല്ലാം നല്‍കപ്പെട്ടവളുമാണ്. അന്ത്യനാള്‍ വരെയുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള നിയമസംഹിതയും കുടുംബജീവിതത്തില്‍ അവര്‍ക്കുള്ള പങ്കിനെയും വിശുദ്ധഖുര്‍ആനിലൂടെ സ്രഷ്ടാവ് വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ മക്കയിലെ സാമൂഹ്യസാഹചര്യത്തെ 'സൂറത്തുന്നഹ്‌ലി'ലെ രണ്ടു സൂക്തങ്ങള്‍...

ജറൂസലം ഇസ്രയീലിന്റെ തലസ്ഥാനം ആക്കാനുള്ള നീക്കത്തിനെതിരെ അല്‍ അസ്ഹര്‍

ജറൂസലം ഇസ്രയീലിന്റെ തലസ്ഥാനം ആക്കാനുള്ള അമേരിക്കയുടെ നീക്കത്തെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ചോദ്യം ചെയ്യുന്നു. ലോക മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് അമേരിക്കയുടെ ഈ തീരുമാനം. ലോകത്തിന്റെ സമാധാനം കെടുത്താനും അക്രമങ്ങള്‍ തുറന്നു വിടാനുമാണ് ഇതുവഴി വെക്കുകയുള്ളൂവെന്നും അല്‍ അസ്ഹര്‍ ഊന്നിപ്പറഞ്ഞു. ഫലസ്തീനിലെ പുണ്യകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും അവരുടെ ജീവിത വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായീലിന്റെ ഈ തീരുമാനത്തെ പിന്തുണക്കുന്നതുമൂലം മുസ്ലിംകള്‍ക്ക് ലോകരാഷ്ട്രീയ വ്യവസ്ഥിതിയോട് തന്നെ വിശ്വാസം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി. ജറൂസലം ഫലസ്തീന്റെ സാംസ്‌കാരിക നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്....

ബാബരി മസ്ജിദ് പൊളിക്കാന്‍ ഒരുക്കിയ അരങ്ങിനെക്കാള്‍ വൈകാരികവുമാണ് പുതിയ അജണ്ട

ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ടു തികയുകയാണ്. അയോധ്യയില്‍, പള്ളി നിന്ന അതേ സ്ഥലത്തു തന്നെ രാമക്ഷേത്രം പണിയുക എന്ന അജണ്ട ആര്‍എസ്എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമനെ അയോധ്യയിലേയ്ക്ക് പുനരാനയിക്കുക എന്നതാണ് പുതിയ വൈകാരിക ആയുധം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് രണ്ടു ലക്ഷം ദീപങ്ങളാണ് സരയൂ നദിയുടെ തീരത്ത് സംഘപരിവാര്‍ ഒരുക്കിയത്. മുന്നറിയിപ്പ് വ്യക്തമാണ്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിനും അരങ്ങൊരുക്കലിനും ശേഷമാണ് മസ്ജിദ് തകര്‍ത്തത്. പള്ളി നിന്ന അതേസ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കൂടുതല്‍ വൈകാരികമായ...

എന്റെ മതം മാപ്പ് നല്‍കാനാണ് പഠിപ്പിക്കുന്നത്; താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

വാഷിംഗ്ടണ്‍: മകന്റെ ഘാതകനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിതാവ് എന്താണ് ചെയ്യുക? പ്രതിയെ കാണുന്ന മാത്രയില്‍ അവനെ കൈയേറ്റം ചെയ്യാന്‍ പാഞ്ഞടുക്കുന്ന കാഴ്ചയാണ് പതിവ്. അമേരിക്കയിലെ കെന്റെക്കി സംസ്ഥാനത്തെ ലെക്സിംഗ്ടണ്‍ കോടതിയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. മകന്റെ ഘാതകനെ പിതാവ് അബ്ദുല്‍ മുനിം മാറോടണച്ചു. താന്‍ മാപ്പു നല്‍കുന്നുവെന്ന് പറയുകയും ചെയ്തു. വികാരഭരിതമായ ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു. വിധി പ്രസ്താവിച്ചപ്പോഴാണ് അബ്ദുല്‍ മുനിം സോംബാത് ജിത്മൗദ് പ്രതിയായ ട്രേ അലക്സാണ്ടര്‍ റെല്‍ഫോഡിനെ കെട്ടിപ്പിടിച്ചത്....

യോഹന്നാന്‍ സുവിശേഷത്തിലെ ‘ആ പ്രവാചകന്‍’ ആരാണ്?

വിശുദ്ധ ഖുര്‍ആനിന് മുമ്പുള്ള തൗറാത്, ഇഞ്ചീല്‍, സബൂര്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍ അവയുടെ മൗലികമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. നിരന്തരമായ തിരിമറികളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും വികലമാക്കിയിരിക്കുകയാണ്. അതേ സമയം പല യാഥാര്‍ത്ഥ്യങ്ങളും ഇന്നും യഥാവിധി നിലനില്‍ക്കുന്നു. അതില്‍ പെട്ടതാണ് മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള പ്രവചനങ്ങള്‍. എന്നാല്‍ ക്രൈസ്തവര്‍ ഇതിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒന്നാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഈ വചനങ്ങള്‍: 'യോഹന്നാന്‍ സ്‌നാപകന്‍ സ്‌നാനാനം കഴിക്കുമ്പോള്‍ ജറുസലേമിലുള്ള യഹൂദര്‍ പുരോഹിതരേയും ലേവ്യരേയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ച്...

ഇസ്‌ലാമിലെ യുദ്ധവും യുദ്ധത്തിലെ ഇസ്‌ലാമും

കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ച് വാങ്ങുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവെ യുദ്ധങ്ങള്‍ക്കുള്ളത്. സൃഷ്ടികളില്‍ സമ്പൂര്‍ണരായ തിരുനബി (സ്വ)യുടെ ജീവിതത്തിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇവയെ രണ്ടായി തരം തിരിക്കാം. ഗസ്‌വത്തും സരിയ്യതും. തിരു നബി (സ്വ) നേരിട്ട് പങ്കെടുത്തവ ഗസവത്. നേരിട്ട് പങ്കെടുക്കാത്തവ സരിയ്യത്. 27 ഗസ്‌വത്തുകളും 47 സരിയ്യ തുകളും അടക്കം 74 യുദ്ധങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക യുദ്ധങ്ങളുടെ വസ്തുതാപരമായ അന്വേഷണങ്ങള്‍ നബി(സ) യുദ്ധക്കൊതിയനാണെന്ന ഓറിയന്റലിസ്റ്റ് വാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തും. യുദ്ധ സാഹചര്യങ്ങള്‍ തിരുനബി(സ്വ)യുടെ...

നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം

ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ...

സഹനശീലം

ആത്മീയതയുടെ ആനന്ദം 3 പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ ഗുണഗണങ്ങളില്‍ പ്രധാനമാണ് സഹനം. വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വിശേഷണമായി ഹലീം( സഹനശീലന്‍) എന്ന് കാണാം. സഹനശേഷിയുള്ളവരാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും നേതൃപദവിയിലേക്കെത്തുന്നത്. അതുകൊണ്ട് സഹനശീലം നല്ലൊരു സ്വഭാവവിശേഷണമാണ്. ആഴത്തിലുള്ള അറിവ് നേടുന്നതിന് അനിവാര്യമായ ഘടകമാണ്. മനസ്സില്‍ കോപാഗ്‌നി കത്തിയാളുമ്പോള്‍ ശരീരത്തെ കീഴ്‌പ്പെടുത്തി നിയന്ത്രണ വിധേയമാക്കുകയെന്നതാണ് ഏറ്റവും വലിയ സഹനം. ഉപദേശം തേടി പല പ്രാവശ്യം തിരുനബി(സ)യെ സമീപിച്ചയാളോട് ആവര്‍ത്തിച്ച് പറഞ്ഞത്, 'നീ കോപിക്കരുത്' എന്നായിരുന്നു. തിരുനബി (സ)...

നീതിപീഠം തോറ്റ ചോദ്യമാണ് ഹാദിയ

സാധാരണ സിവില്‍ ക്രിമിനല്‍ കേസുകളില്‍ വാദി പെണ്ണാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ് എന്നാണ് വക്കീലന്‍മാരുടെ പക്ഷം. കാരണം പെണ്ണിനു മുന്നില്‍ തുറക്കാത്ത വാതിലുകളില്ല. പോലീസില്‍ തുടങ്ങി വനിതാ കമ്മീഷനും എണ്ണിയാല്‍ തീരാത്തത്ര സ്ത്രീ സംരക്ഷണ നിയമങ്ങളുമുണ്ട് ഇന്ന് ഇന്ത്യയില്‍. അത് കൊണ്ട് തന്നെ മിക്ക സ്ത്രീ കേസുകളിലും ശരിയുടെ പക്ഷമല്ലെങ്കില്‍ കൂടി സ്ത്രീ പക്ഷത്തായിക്കും കോടതിയും നിയമങ്ങളുമൊക്കെ നിലകൊള്ളുക. താത്വികമായി പറഞ്ഞാല്‍ നിയമത്തിന്റെ ഒരു അധിക ആനുകൂല്യവും സംരക്ഷണവുമൊക്കെ എല്ലാ കാലങ്ങളിലും സ്ത്രീകള്‍ക്ക് കിട്ടിപ്പോരുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ സതി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
54.5 ° F
56.3 °
53.3 °
52%
1.7mph
40%
Tue
53 °
Wed
57 °
Thu
59 °
Fri
62 °
Sat
60 °
- Advertisement -

Must Read